Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DCC President

'അടുത്ത് വന്നാൽ അപ്പൊ ബ്ലൗസ് കീറിക്കോണം'; വിവാദ പ്രസംഗവുമായി ഇടുക്കി ഡിസിസി പ്രസിഡന്‍റ് സി.പി. മാത്യു

ഇടുക്കി: രാഷ്ട്രീയ എതിരാളികളെ കുടുക്കാൻ സ്ത്രീകളെ ഉപയോഗിച്ച് വ്യാജ പരാതികൾ നൽകാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ഇടുക്കി ഡിസിസി പ്രസിഡന്‍റ് സി.പി. മാത്യുവിന്‍റെ പ്രസംഗം വിവാദമാകുന്നു. ഇടുക്കി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി റോയ് കെ. പൗലോസിന്‍റെ പ്രചാരണ പരിപാടിയിൽ സംസാരിക്കവെയായിരുന്നു സ്ത്രീവിരുദ്ധവും അങ്ങേയറ്റം ആക്ഷേപകരവുമായ പരാമർശങ്ങൾ അദ്ദേഹം നടത്തിയത്.

രാഷ്ട്രീയ സംഘർഷങ്ങളുണ്ടായാൽ ഉടൻ തന്നെ മഹിളാ കോൺഗ്രസ് പ്രവർത്തകരായ സ്ത്രീകൾ സ്വന്തം ബ്ലൗസ് വലിച്ചുകീറണമെന്ന് താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സി.പി. മാത്യു പ്രസംഗത്തിൽ പറഞ്ഞു. "അടുത്ത് വന്നാൽ അപ്പൊ ബ്ലൗസ് കീറിക്കോണം, പിന്നെ ബാക്കി വകുപ്പ് നമുക്കറിയാം" എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ.

പ്രസംഗത്തിൽ ഒരു പഞ്ചായത്ത് മെമ്പറായ വനിതയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. അവർ ആദിവാസി വിഭാഗത്തിൽപ്പെട്ട സ്ത്രീയാണെന്നും, അത്തരമൊരു വിഭാഗത്തിൽപ്പെട്ട സ്ത്രീയെ ആക്രമിച്ചാൽ കേസ് ഏത് രീതിയിൽ മാറുമെന്ന് തനിക്കറിയാമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇത് വ്യാജ പരാതികൾ ചമയ്ക്കാനുള്ള ഗൂഢാലോചനയാണെന്നാണ് ഉയരുന്ന ആരോപണം.

ശശി തരൂർ പങ്കെടുത്ത പരിപാടിക്കിടെ കോൺഗ്രസ് പ്രവർത്തകനെ പരസ്യമായി തല്ലിയതും, കാട്ടാനകളെ വെടിവെച്ച് കൊല്ലണമെന്ന് പറഞ്ഞതും ഉൾപ്പെടെ നിരവധി വിവാദങ്ങൾ സി.പി. മാത്യുവിനെതിരെ നേരത്തെയുണ്ട്. ഡിസിസി പ്രസിഡന്‍റിന്‍റെ പ്രസ്താവനയ്ക്കെതിരെ എൽഡിഎഫ് രംഗത്തെത്തി. സ്ത്രീത്വത്തെ അപമാനിക്കുന്നതിനൊപ്പം നിയമസംവിധാനത്തെ ദുരുപയോഗം ചെയ്യാൻ ആഹ്വാനം ചെയ്യുന്ന നേതാവിനെതിരെ കേസെടുക്കണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു.

 

Kerala

ശബരിമല വിഷയത്തിനിടെ ഓരോ അവതാരങ്ങൾ: എ. തങ്കപ്പൻ

പാലക്കാട്‌: രാഹുലിനെതിരായ ആരോപണം ഇന്നോ മിനിഞ്ഞാന്നോ വന്നതല്ലെന്നും കഴിഞ്ഞ ആറേഴുമാസമായി കേരളസർക്കാർ ഒരു സമിതി രൂപവത്കരിച്ചു പരാതി അന്വേഷിച്ചുനടക്കുകയായിരുന്നുവെന്നും ഡിസിസി പ്രസിഡന്‍റ് എ. തങ്കപ്പന്‍.

അന്നു പെണ്‍കുട്ടി ഒളിവിലായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. അന്തസായി പറയേണ്ട കാര്യം ഈ സമയത്തു വന്നതിലാണ് സംശയം.

സംസ്ഥാനസർക്കാർ പ്രതിസന്ധിയിലായി നില്‍ക്കുമ്പോള്‍വന്ന ചെറിയൊരു അവതാരമായിമാത്രമേ ഇതിനെ കാണാനാകുകയുള്ളൂവെന്നും അദ്ദേഹം പ്രതികരിച്ചു.

Kerala

ഡിസിസി പ്രസിഡന്‍റ് സ്ഥാനം രാജിവച്ചെന്ന പ്രചാരണം നിഷേധിച്ച് ശക്തൻ

തിരുവനന്തപുരം: എൻ. ശക്തൻ തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റ് സ്ഥാനം രാജിവച്ചെന്നു വീണ്ടും പ്രചാരണം. കഴിഞ്ഞ ദിവസം രാത്രി തുടങ്ങിയ പ്രചാരണം നിഷേധിച്ച് ശക്തൻ ഇന്നലെ പ്രസ്താവനയിറക്കി.

കഴിഞ്ഞ ദിവസം തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു കെപിസിസി ഭാരവാഹിയും ഡിസിസി പ്രസിഡന്‍റിന്‍റെ ചുമതല വഹിക്കുന്ന എൻ. ശക്തനും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു.

ഇതിനു പിന്നാലെ കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിനെ കണ്ടു പരാതിപ്പെട്ടിരുന്നു. തുടർന്നാണ് ശക്തൻ രാജിവച്ചതായി അഭ്യൂഹം ശക്തമായത്. രാജി വാർത്ത ചില ടെലിവിഷൻ ചാനലുകളിൽ അടക്കം വന്നതിനു പിന്നാലെയാണ് അദ്ദേഹം നിഷേധക്കുറിപ്പ് ഇറക്കിയത്.

പാലോട് രവി രാജിവച്ചതിനു പിന്നാലെ ഡിസിസി പ്രസിഡന്‍റിന്‍റെ താത്കാലിക ചുമതല നേരത്തേ എൻ. ശക്തനു നൽകിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിനു മുൻപുതന്നെ അദ്ദേഹം സ്ഥാനത്തു തുടരാൻ താത്പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ നെയ്യാറ്റിൻകര സീറ്റിൽ മത്സരിക്കുന്നതിനുള്ള മുന്നൊരുക്കം നടത്തുന്നതിനാണ് ഡിസിസി അധ്യക്ഷ സ്ഥാനം ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. തദ്ദേശ തെരഞ്ഞെടുപ്പു പൂർത്തിയായ ശേഷം അദ്ദേഹത്തെ ഡിസിസി പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് ഒഴിവാക്കിയേക്കും.

Latest News

Corehub Up